കോവിഡ് വ്യാപനം പഠിക്കാൻ കേന്ദ്ര സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. എൻ.സി.ഡി.സി ഡയറക്ടർ ഡോ. എസ്.കെ സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മറ്റന്നാൾ കേരളത്തിൽ എത്തുക. സംസ്ഥാനത്ത് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ പഠനങ്ങൾക്കും നടപടികൾ കൈകൊള്ളുന്നതിനുമാണ് കേന്ദ്ര സംഘം എത്തുന്നത് എന്നാണ് നിലവിലെ നിഗമനം. സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ രോഗ വ്യാപനം കുറയുമ്പോഴും കേരളത്തിലെ കോവിഡ് വ്യാപനം കൂടുന്ന... Read more
അങ്കമാലി-ശബരി റെയിൽപാത നിർമാണത്തിൽ സംസ്ഥാനവും പങ്കാളിയാകും. മൊത്തം ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാനം ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കിഫ്ബി മുഖേനയാണ് ഇതിന് ആവശ്യമായ പണം ലഭ്യമാക്കുക്ക. 1997-98 ലെ റെയിൽവെ ബജറ്റിലാണ് അങ്കമാലി ശബരി റെയിൽ പാത പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതി ചെലവ് കണ്ടെത്തുന്ന കാര്യത്തിൽ തീരുമാനം വൈകി. പദ്ധതി പ്രഖ്യാപിക്കുമ്പോൾ ചെലവ് 517 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 2815 കോടിയായി ഉയർന്നു. നിർമാണ ചെലവിന്റെ പകുതി സംസ്ഥാനം വഹി... Read more
സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി വി. പി ജോയ് നിയമിതനാകും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയിലായിരുന്ന ജോയിക്ക് കേരളത്തിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകി. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഫെബ്രുവരി 28ന് വിരമിക്കും. വി. പി ജോയിക്ക് 2023 ജൂൺ 30 വരെ തുടരാം. ജോയ് വാഴയിൽ എന്ന പേരിൽ സാഹിത്യ രംഗത്തും വി. പി ജോയ് സജീവമാണ്. തിരികെയെത്തുന്ന വി. പി ജോയിയെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി […] Read more
സിഗരറ്റ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കൂട്ടും; പൊതുസ്ഥലത്ത് പുകവലിക്കുന്നതിന് പിഴ വർദ്ധിപ്പിക്കും
ന്യൂഡൽഹി: സിഗരറ്റ് ഉൾപ്പടെയുള്ള പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ് ആയി ഉയർത്താൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. പുകയില നിരോധന നിയമ ഭേദഗതി 2020-ന്റെ കരട് റിപ്പോർട്ടിലാണ് ഈ ശുപാർശയുള്ളത്. കൂടാതെ സിഗരറ്റ് ചില്ലറയായി വിൽക്കുന്നതും നിരോധിക്കും. നിലവിൽ 18 വയസാണ് സിഗരറ്റ് ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി. ഇതാണ് 21 വയസായി ഉയർത്തുന്നത്. സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളും (വ്യാപാരം, വാണിജ്യം, ഉത്പാദനം, വിതരണം എന്നിവയ... Read more
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കലിനിടെ ദമ്പതികൾ ആത്മഹത്യ ചെയ്യാനിടയാക്കിയ തർക്കഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്ന് തഹസിൽദാറുടെ റിപ്പോർട്ട്. കുടിയൊഴിപ്പിക്കലിനിടെ രാജൻ -അമ്പിളി ദമ്പതികൾ ആത്മഹത്യ ചെയ്യാനിടയാക്കിയ ഭൂമിയെ കുറിച്ചുള്ള തർക്കങ്ങൾക്കിടെയാണ് തഹസിൽദാറുടെ നിർണായക റിപ്പോർട്ട്. വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയല്ലെന്നും സർക്കാർ പട്ടയം അനുവദിച്ച ഭൂമിയാണെന്നും തഹസിൽദാറിന്റെ റിപ്പോർട്ടിൽ പറയുന്നു. 2006ൽ സുഗന്ധി എന്ന സ്ത്രീ... Read more